സംസ്ഥാനത്ത് ഇരുനൂറ്റമ്പതോളം ഗ്രാമങ്ങള്‍ മഴക്കെടുതിയിലാണ്. 1368 വീടുകളും അപ്പാര്‍ട്ട്മെന്റുകളും തകര്‍ന്നിട്ടുണ്ട്. ഇനിയും മഴ കനത്താല്‍ സംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ബുദ്ധിമുട്ടാവും. അതിനാലാണു മാറ്റിവെച്ചത്. സംസ്ഥാനത്തു കാലവര്‍ഷം സാധാരണ സെപ്റ്റംബര്‍ മുപ്പതോടെ അവസാനിക്കാറുണ്ട്.